"സങ്കടപ്പെടേണ്ട", വേര്‍പിരിയും നേരം റൂഹ് (ആത്മാവ്) എന്നോട് പറഞ്ഞു, "നീണ്ട ഒരായുസ്സ് മുഴുവന്‍ ഒരുമിച്ചു കഴിഞ്ഞിട്ടും നീ എന്നെ കളങ്കപ്പെടുത്തിയില്ലല്ലോ. ദൈവസന്നിധിയില്‍ നിന്നെ രക്ഷപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കാം." റൂഹിന്‍റെ ആശ്വാസ വചനത്തില്‍ സംത്ര്‍പ്തനായ ഞാന്‍ സമാധാനത്തോടെ ഒരു ദീര്‍ഘ നിദ്രക്ക് തയ്യാറെടുത്തു.